പിറന്നപ്പോള്‍
ദുശ്പേര് കൂടെപ്പിറന്നു
പട്ടിണി ആയിരുന്നു
കൂട്ടുകാരനും സഹപാഠിയും
എത്ര എഴുതിയിട്ടും
പാസ്സാകാതെ
ദാരിദ്ര്യത്തിന്റെ പരീക്ഷ മാത്രം
ബാക്കിയായി
അനാഥത്വതെ പ്രണയിച്ചു
അരാജകത്വത്തെ പരിണയിച്ചു
അതില്‍ പിറന്ന മാറാവ്യാധികള്‍
മരുന്ന് മണക്കുന്ന
ഇരുണ്ട ഇടനാഴിയില്‍
കീറപ്പായ പതിച്ചു നല്‍കി
അവന്‍
ഇവിടെ എവിടെയോ
മറഞ്ഞു നില്‍ക്കുന്നു
എന്റെ രക്ഷകന്‍ എന്റെ കാലന്‍
എന്റെ രക്ഷകന്‍ എന്റെ കാലന്‍